Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Job

Kerala

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം 2026 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിന് അപേക്ഷിക്കാം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് സെപ്റ്റംബർ 15 വരെ ഓൺലൈനായോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.

അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്‍റിലൂടെയാണു കോഴ്‌സിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363,

Education

കെജിടിഇ പ്രിന്‍റിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സെൻട്രൽ പോളിടെക്‌നിക് കോളജിനു കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്‍ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെജിടിഇ പ്രിന്‍റിംഗ് (പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ്) റെഗുലർ ആൻഡ് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോമും വിശദമായ പ്രോസ്‌പെക്ടസും www.polyadmission.org യിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ് ട സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ, അപേക്ഷാ ഫീസ് എന്നിവ സഹിതം 19നു വൈകുന്നേരം നാലിനു മുമ്പായി സെൻട്രൽ പോളിടെക്‌നിക് ഓഫീസിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2360391.

Education

എംടെക് & ബിടെക് സ്പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ എം ടെക്കിന് വിവിധ ബ്രാഞ്ചുകളില്‍ എസ്‌സി /എസ്ടി വിഭാഗങ്ങള്‍ക്കായി റിസര്‍വ് ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഉള്‍പ്പെടെ ഒഴിവുകള്‍ ഉണ്ട്.

അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് അസല്‍ രേഖകള്‍ സഹിതം 13, 14 തീയതികളില്‍ കോളജ് ഓഫീസില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടാം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ : 94424 08881

വിവിധ ബിടെക് പ്രോഗ്രാമുകളില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ എടുക്കുവാന്‍ താല്പര്യമുള്ളവര്‍ 14ന് രാവിലെ 11ന് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 04712545868, 9447405869.

Education

ഐഐസിടിയില്‍ ബിടെക് - കാര്‍പെറ്റ് & ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി

ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍പെറ്റ് ടെക്‌നോളജി ബിടെക് - കാര്‍പെറ്റ് & ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കോഴ്‌സിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍റെ (NBA) അക്രഡിറ്റേഷനും നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്‍റെ (NABL) അംഗീകാരവും ഉണ്ട്. ബിടെക് - കാര്‍പെറ്റ് & ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാര്‍പെറ്റ്, ടെക്‌സ്‌റ്റൈല്‍, അനുബന്ധ വ്യവസായ മേഖലകളില്‍ മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാണ്.

യോഗ്യത

a. അപേക്ഷകര്‍ 10+2 (ക്ലാസ് XII) പരീക്ഷയിലോ, ഏതെങ്കിലും സ്റ്റേറ്റ് ബോര്‍ഡ്, സെന്‍ട്രല്‍ ബോര്‍ഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും ബോര്‍ഡ് നടത്തുന്ന തത്തുല്യമായ പരീക്ഷയിലോ കുറഞ്ഞത് 45% മാര്‍ക്കോടെ വിജയിച്ചിരിക്കണം. കണക്ക്, ഭൗതികശാസ്ത്രം എന്നിവ നിര്‍ബന്ധിത വിഷയങ്ങളായും ബയോടെക്‌നോളജി, ബയോളജി, വൊക്കേഷണല്‍ സബ്‌ജെക്ട് എന്നിവയില്‍ കുറഞ്ഞത് ഒന്നെങ്കിലും ഒരു ഐച്ഛിക വിഷയമായും പഠിച്ചിരിക്കണം / മൂന്ന് വര്‍ഷത്തെ ഒരു ഡിപ്ലോമ പരീക്ഷ കുറഞ്ഞത് 45% മാര്‍ക്കോടെ പാസായിരിക്കണം. എസ് സി, എസ്ടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മാര്‍ക്കില്‍ 5 ശതമാനം ഇളവിന് അര്‍ഹതയുണ്ട്.

b. ജെഇഇ മെയിനില്‍ സാധുതയുള്ള സ്‌കോര്‍.

സിലബസ്

എന്‍ജിനിയറിംഗ് കെമിസ്ട്രി, എന്‍ജിനിയറിംഗ് മാത്തമാറ്റിക്‌സ്, ഫണ്ടമെന്‍റല്‍സ് ഓഫ് ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിംഗ്, ഫണ്ടമെന്‍റല്‍സ് ഓഫ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ്, ഫണ്ടമെന്‍റല്‍സ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, എന്‍വയേൺമെന്‍റ് ആന്‍ഡ് ഇക്കോളജി , എന്‍ജിനിയറിംഗ് ഗ്രാഫിക്‌സ് & ഡിസൈന്‍, ഫാബ്രിക് ടെക്‌നോളജി, ടെക്‌സ്‌റ്റൈല്‍ ഫൈബര്‍സ്, യാണ്‍ ടെക്‌നോളജി, ഫാബ്രിക് ടെക്‌നോളജി, കെമിക്കല്‍ പ്രോസസിംഗ് ഓഫ് ടെക്‌സ്‌റ്റൈല്‍സ്, ടെക്‌സ്‌റ്റൈല്‍ ടെസ്റ്റിംഗ്, കാര്‍പെറ്റ് മാനുഫാക്ചര്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍, ഹോം ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി, കാര്‍പെറ്റ് & ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി.

പ്രവേശനം

JOSA / CSAB (ജോയിന്‍റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി / സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡ്) വഴിയായിരിക്കും പ്രവേശനം. വിശദാംശങ്ങള്‍ക്കും അഡ്മിഷന്‍ ഷെഡ്യൂളിനുമായി അപേക്ഷകര്‍ https://josaa. nic.in/ അല്ലെങ്കില്‍ https:// csab.nic.in/ സന്ദര്‍ശിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ടെലിഫോണ്‍: +91-9451951595
ഇ-മെയില്‍: [email protected]
വെബ്‌സൈറ്റ്: https://www.iict.ac.in
ലിങ്ക്: https://www.iict.ac.in/Admission2026-27.htm

Education

മലമ്പുഴ ഐടിഐയിലെ 380 പേർക്ക് യുഎഇയിൽ തൊഴിലവസരം

തിരുവനന്തപുരം: പാലക്കാട് മലമ്പുഴ ഐടിഐയിൽ നടന്ന കാമ്പസ് പ്ലേസ്മെന്‍റിലൂടെ 380 പേർക്ക് യുഎഇയിൽ തൊഴിൽ ലഭിച്ചു.

2026 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്തിയ മൂന്നു ഘട്ട കാമ്പസ് റിക്രൂട്ട്‌മെന്‍റിലൂടെയാണ് 30ലധികം സ്വകാര്യ കമ്പനികളിലേക്കു പരിശീലനം പൂർത്തിയാക്കിയ 380 പേർക്ക് നിയമനം ലഭിച്ചത്.

2024-26 അധ്യയന വർഷത്തിൽ പരിശീലനം പൂർത്തിയാക്കിയ 680ൽ 380 പേർക്കാണ് വിദേശ തൊഴിൽ ലഭിച്ചത്. ശോഭ അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക് 68 പേർക്ക് ഓഫർ ലെറ്റർ നൽകി.

തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനായി കൂടുതൽ കമ്പനികളെ ഉൾപ്പെടുത്തി കാമ്പസ് പ്ലേസ്മെന്‍റ് ഡ്രൈവുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഐടിഐ അധികൃതർ അറിയിച്ചു.

Education

ഐഐഎം ഇൻഡോറിൽ എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഇൻ ഹെൽത്ത്‌കെയർ മാനേജ്‌മെന്‍റ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് (IIM) ഇൻഡോർ, ‘എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഇൻ ഹെൽത്ത്‌കെയർ മാനേജ്‌മെന്‍റ്’ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

നിലവിലെ ജോലിയിൽ തുടർന്നുകൊണ്ടുതന്നെ മാനേജ്‌മെന്‍റ്, നേതൃത്വ പാടവം എന്നിവ മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന ആരോഗ്യമേഖലയിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്കു വേണ്ടിയുള്ളതാണ് ഒരു വർഷത്തെ ഈ പ്രോഗ്രാം. ‘ഡയറക്ട്-ടു-ഡിവൈസ്’ (Direct-to-Device) ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെയുള്ള തത്സമയ ഓൺലൈൻ ക്ലാസുകളായാണ് കോഴ്‌സ്.

ആരോഗ്യപരിപാലന രംഗത്തെ വിദഗ്ധർക്ക് തങ്ങളുടെ സാങ്കേതികവും ക്ലിനിക്കലുമായ അറിവുകൾക്കൊപ്പം ആരോഗ്യപരിപാലന മാനേജ്‌മെന്‍റിനെക്കുറിച്ചുള്ള ധാരണയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിലാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്.

യോഗ്യതാ മാനദണ്ഡം

ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 % മൊത്തം മാർക്കോടെയുള്ള ഡിപ്ലോമ അല്ലെങ്കിൽ ബിരുദം നേടിയ ആരോഗ്യപരിപാലന, അനുബന്ധ ആരോഗ്യ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രഫഷണലുകൾ അല്ലെങ്കിൽ സംരംഭകർ.

പ്രോഗ്രാം സിലബസ്

ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് ഇൻ ഹെൽത്ത്‌കെയർ, സ്ട്രാറ്റജി ആൻഡ് എന്‍റർപ്രെനർഷിപ്, ബിസിനസ് എത്തിക്സ് ഇൻ ഹെൽത്ത്കെയർ, മാനേജിംഗ് ബിഹേവിയർ ഇൻ ഹെൽത്ത്കെയർ, ഹെൽത്ത്കെയർ മാനേജ്‌മന്‍റ്, ഇഷ്യൂസ് ഇൻ ഹെൽത്ത്കെയർ, ഓപ്പറേഷൻ എക്സല്ലെൻസ്, ഡാറ്റ അനലിറ്റിക്സ് & സിമുലേഷൻസ്.

അധ്യാപനരീതി

പ്രഭാഷണങ്ങൾ, ചർച്ചകൾ, പ്രോജക്റ്റ് പ്രവർത്തനങ്ങൾ, ടേം പേപ്പറുകൾ, അസൈൻമെന്‍റുകൾ എന്നിവയുടെ ഉചിതമായ ഒരു സംയോജനമായിരിക്കും അധ്യാപനരീതി.

വിശദാംശങ്ങൾക്ക്: ടെലിഫോൺ: 0731-2439739
ഇ-മെയിൽ: [email protected]
വെബ്സൈറ്റ്: https://iimidr.ac.in/
ലിങ്ക്: https://iimidr.ac.in/programmes/executive-programm es/long-duration-online-progr ammes/executive-progra mme-in-healthcare-manage ment-ephm/

Education

പ്ലസ് വൺ: ട്രാൻസ്ഫറിന് അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനു ശേഷമുള്ള വേക്കൻസി ജില്ല / ജില്ലാന്തര സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്‌മെന്‍റിനായി ഇന്നു പ്രസിദ്ധീകരിക്കും.

ജില്ലയ്ക്കകത്തോ മറ്റ് ജില്ലയിലേക്കോ സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂ‌ൾ മാറ്റത്തിനോ, അതേ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കു മാറുന്നതിനോ കാൻഡിഡേറ്റ് ലോഗിനിലെ ‘Apply for School/Combination Transfer ലിങ്കിലൂടെ ഓൺലൈനായി നാളെ വൈകുന്നേരം നാലുവരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.

Education

യെനപോയയിൽ സ്പോട്ട് അഡ്മിഷൻ

കൊച്ചി: നാക് എ പ്ലസ് അംഗീകാരമുള്ള മംഗളൂരു യെനപോയ ഡീംഡ് യൂണിവേഴ്സിറ്റിയിൽ ബിഎസ്‌സി നഴ്സിംഗ്, ബിഫാം, ഹോമിയോപ്പതി (ബിഎച്ച്എംഎസ്) കോഴ്സുകളിലേക്ക് 20 വരെ സ്പോട്ട് അഡ്മിഷൻ നടത്തും.

1500 കിടക്കകളോടുകൂടിയുള്ള മെഡിക്കൽ കോളജും നൂറ് ഏക്കറിൽ അഞ്ചു കാന്പസുകളിലായി 40,000ത്തിൽ അധികം വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ ഡീംഡ് യൂണിവേഴ്സിറ്റിയാണ് യെനപോയ.

രാജ്യത്തെ പ്രഥമ അനാറ്റമേജ് ടേബിൾ, അത്യാധുനികമായ സിമുലേഷൻ ലാബ് എന്നിവയുൾപ്പെടെയുള്ള യെനപോയ യൂണിവേഴ്‌സിറ്റിയിൽ ആയുർവേദം, ഡെന്‍റൽ, നാച്ചുറോപ്പതി കോഴ്‌സുകളിലേക്കും ഇപ്പോൾ പ്രവേശനം നേടാൻ അവസരമുണ്ട്.

മെഡിക്കൽ ലബോറട്ടറി സയൻസ്, ഓപ്റ്റോമെട്രി, സൈക്കോളജി, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്, ബിഎസ്‌സി മൈക്രോബയോളജി, ഡെന്‍റൽ ടെക്നോളജി, എംഎസ്‌സി സൈക്കോളജി, ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ, ഫോറൻസിക് സയൻസ് തുടങ്ങി 150ലധികം യുജി, പിജി പ്രോഗ്രാമുകളാണ് മംഗളൂരു കാന്പസിലുള്ളത്.

യെനപോയ ബംഗളൂരു കാന്പസിൽ ബിബിഎ, ബിസിഎ, അനസ്‌തേഷ്യ ആൻഡ് ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, കാർഡിയോ വാസ്‌കുലർ ടെക്നോളജി, എംസിഎ, എംബിഎ, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്, ഫുഡ് ടെക്നോളജി, സൈക്കോളജി ഉൾപ്പെടെയുള്ള കോഴ്‌സുകളിലും പ്രവേശനം നേടാൻ ഇപ്പോൾ അവസരമുണ്ട്.

വിശദ വിവരങ്ങൾക്ക് yenepoya.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 91 6364 929 214, 91 6364 929 213.

Education

സ്പോട്ട് അഡ്മിഷൻ

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ വിവിധ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുകളുണ്ട്.

ബിഎ ഭരതനാട്യം, ബിഎ മോഹിനിയാട്ടം എന്നീ പ്രോഗ്രാമുകളില്‍ എസ്ടി വിഭാഗത്തിലുള്ള ഒഴിവുകളിലേക്ക് നാളെ രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടത്തും.

ബിഎ മ്യൂസിക് പ്രോഗ്രാമില്‍ എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ് സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് ഓഗസ്റ്റ് മൂന്നിനു രാവിലെ 10.30നാണ് സ്പോട്ട് അഡ്മിഷന്‍. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ബിഎ പ്രോഗ്രാമുകളില്‍ സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ രാവിലെ പത്തിന് സ്പോട്ട് അഡ്മിഷന്‍ നടക്കും. ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

Education

സ്പോട്ട് അഡ്മിഷന്‍ ഇന്ന്

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പിജി / പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്‌സി/ എസ്ടി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് ഇന്നു രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വെബ്സൈറ്റ്: www.ssus.ac.in

Education

ഓൺലൈൻ ഓപ്ഷൻ സമർപ്പണം 24 വരെ

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷൽ അലോട്ട്‌മെന്‍റിനുവേണ്ടി ബിടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെന്‍റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre. kerala.gov.in വഴി 2026 ജൂലൈ 24 വരെ ചെയ്യാം.

Education

രജിസ്ട്രേഷൻ ഇന്നും നാളെയും

കളമശേരി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) 2026-27 അധ്യയനവര്‍ഷത്തിലെ ബിടെക് പ്രോഗ്രാമുകളിലേക്കുള്ള റിയല്‍ ടൈം അഡ്മിഷനുവേണ്ടിയുള്ള രജിസ്ട്രേഷന്‍ ഇന്നും നാളെയുമായി ഓണ്‍ലൈനായി ചെയ്യാം.

ക്യാറ്റ് 2026 റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9778783191, 8848912606.

Education

എംഎസ്‌സി നഴ്‌സിംഗ് പ്രവേശനം: ന്യൂനതകൾ പരിഹരിക്കാം

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ പിജി (എംഎസ്‌സി) നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം.

അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനുമുള്ള അവസരം 23ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ www.cee.kerala.gov.in ൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120.

Education

പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രി: അപേക്ഷാഫീസ് 25 വരെ അടയ്ക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളജുകളിലേക്ക് 2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre. kerala.gov.in വഴി ഓൺലൈനായി 27 വരെ അപേക്ഷിക്കാം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖ വഴിയോ 25 വരെ ഫീസ് അടയ്ക്കാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.

അപേക്ഷകർ, ഫിസിക്‌സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു  പാസായിരിക്കണം കൂടാതെ 50 ശതമാനം മാർക്കോടെ ഇന്ത‍്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജിഎൻഎം കോഴ്‌സ് പാസായിരിക്കണം. അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

അപേക്ഷാർഥികൾക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. സർവീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363.

Education

സ്പോട്ട് അഡ്മിഷന്‍ 17ന്

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടത്തുന്ന പിജി/ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്‌സി/ എസ്ടി കാറ്റഗറിയില്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍നിന്നാണു പ്രവേശനം നടത്തുക.

17ന് രാവിലെ പത്തിന് അതത് പഠന വകുപ്പുകളില്‍/ പ്രാദേശിക കാമ്പസുകളിലാണ് പ്രവേശന പരീക്ഷ. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് പ്രാദേശിക കേന്ദ്രം മേധാവി/പഠനവകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക് www. ssus.ac.in സന്ദർശിക്കുക.

Education

ബിബിഎ, ബിസിഎ പ്രവേശനം: 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തിൽ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ബിബിഎ, ബിസിഎ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16വരെ നീട്ടി. പ്രവേശന പരീക്ഷ 25ന് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396,

Education

കിക്മയിൽ എംബിഎ: അഭിമുഖം 15ന്

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്‍റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുള്ള ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള അഭിമുഖം 15നു രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കാമ്പസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 9496366741, 85476 18290, www.kicma.ac.in.

Education

എംഫാം കോഴ്സ് പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാൻ അവസരം

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളജുകളിലും സ്വാശ്രയ ഫാർമസി കോളജുകളിലും ലഭ്യമായ സീറ്റുകളിൽ 2026-27 അധ്യയന വർഷത്തെ എംഫാം കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക്, അവർ അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള അവസരം 17ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

Education

രണ്ടാം വർഷ ഹയർസെക്കൻഡറി: പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 മാർച്ച് മാസത്തിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ പുനർമൂല്യനിർണയം സുക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ (ഹയർസെക്കൻഡറി വിഭാഗം) പോർട്ടലിൽ (hseportal. kerala. gov.in) ലഭ്യമാണ്.

Education

കേന്ദ്രസര്‍വകലാശാലയില്‍ നാലുവര്‍ഷ ഓണേഴ്സ് ബിരുദം: രജിസ്ട്രേഷന്‍ ആരംഭിച്ചു

കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ 2026-27 അധ്യയനവര്‍ഷത്തെ നാലു വര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ (സിയുഇടി-യുജി) പങ്കെടുത്തവര്‍ക്ക് 17 വരെ സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.

ബിഎസ്‌‌സി (ഓണേഴ്‌സ്) ബയോളജി, ബികോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്‌സ്, ബിസിഎ (ഓണേഴ്‌സ്), ബിഎ (ഓണേഴ്സ്) ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ്, ബിഎസ്‌‌സി (ഓണേഴ്‌സ്) ഫിസിക്‌സ് (സെമികണ്ടക്ടര്‍), ബിഎസ്‌‌സി (ഓണേഴ്‌സ്) ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ഇതില്‍ ബിഎ (ഓണേഴ്സ്) ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്‍ററിലും മറ്റു പ്രോഗ്രാമുകള്‍ പെരിയ കാമ്പസിലുമാണ്.

ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 21, 22 തീയതികളിലായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് admissions@cu kerala.ac.in എന്ന ഇ മെയിലില്‍ പരാതികള്‍ അറിയിക്കാം. ജൂലൈ 23ന് പരാതികള്‍ പരിഗണിച്ച് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പ്രവേശനം 24 മുതല്‍ 26 വരെയും രണ്ടാംഘട്ടം 27നും 28നും മൂന്നാം ഘട്ടം 29 മുതല്‍ 31 വരെയും നടക്കും. 29ന് ക്ലാസുകള്‍ ആരംഭിക്കും. ഹെല്‍പ്പ് ലൈൻ: 0467 2309467.

Kerala

അധ്യാപക -വിദ്യാർഥി അനുപാതം പുനഃക്രമീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ തസ്തികാ നിർണയത്തിൽ തസ്തിക നഷ്ടം സംഭവിക്കുന്ന കലാ-കായികാധ്യാപകരെ നിലനിർത്തുന്നതിനായി അധ്യാപക വിദ്യാർഥി അനുപാതം പുനഃക്രമീകരിച്ച് ഉത്തരവിറക്കി.

ഇതു പ്രകാരം അധ്യാപക വിദ്യാർഥി അനുപാതം യുപി വിഭാഗത്തിൽ 1: 30 ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു

National

കൂട്ടിച്ചേർത്തും നീക്കം ചെയ്തും എട്ടാം ക്ലാസ് പാഠപുസ്തകം പരിഷ്കരിച്ച് എൻസിഇആർടി

ന്യൂഡൽഹി: ജുഡീഷറിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാർശങ്ങളുടെ പേരിൽ വിവാദത്തിലായ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തി എൻസിഇആർടി.

ജുഡീഷറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത പരിഷ്കരിച്ച പതിപ്പിൽ 1947ലെ വിഭജനത്തിൽ കോൺഗ്രസിനെ നേരത്തേ കുറ്റപ്പെടുത്തിയതിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ജാതി, മതം, വംശം, വർഗം, ശാരീരികപരിമിതി, ശാരീരികരൂപം, ലൈംഗികത, ലിംഗഭേദം എന്നീ വിവേചനങ്ങൾക്കുപുറമെ സാമ്പത്തികസ്ഥിതിയുടെ പേരിൽ മോശമായി പെരുമാറുന്നതും വിവേചനമാണെന്ന് പുതുക്കിയ പതിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

പരിഷ്കരിച്ച പാഠപുസ്തത്തിൽ 1947ലെ വിഭജനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസും വ്യാപകമായി എതിർത്തിരുന്നുവെന്നും അതു സ്വീകരിക്കുന്നതു മാത്രമാണോ മുന്നോട്ടുപോകാനുള്ള ഏക പോംവഴി എന്നത് ഇപ്പോഴും സംവാദവിഷയമാണെന്നുമാണ് പരാമർശമുള്ളത്. മുന്പുണ്ടായിരുന്ന ഹിറ്റ്‌ലർ പരാമർശങ്ങൾ നീക്കം ചെയ്ത പുതിയ പുസ്തകം വി.ഡി. സവർക്കറുടെ പേര് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

National

ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റം: ജെപിസി റിപ്പോർട്ട് ഉടൻ സമർപ്പിച്ചേക്കും

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠൻ ബില്ല് സംബന്ധിച്ച സംയുക്ത പാർലമെന്‍ററി സമിതി റിപ്പോർട്ട് വർഷകാല സമ്മേളനത്തിൽ പാർലമെന്‍റിൽ സമർപ്പിച്ചേക്കും.

നിലവിലുള്ള യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ എന്നിവയ്ക്കുപകരം ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ ഒരൊറ്റ നിയന്ത്രണ സംവിധാനം (സിംഗിൾ റഗുലേറ്റർ) കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ല് കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.

എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ജെപിസിക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി എംപി ദഗ്ഗുബതി പുരന്ദേശ്വരി അധ്യക്ഷയായ 31 അംഗ പാർലമെന്‍ററി സമിതി ഈമാസം 17ന് ചേരുന്ന യോഗത്തിൽ ഈ കരട് റിപ്പോർട്ട് അംഗീകരിക്കുമെന്നാണ് സൂചന.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന് പ്രതിപക്ഷം

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതും കേന്ദ്രീകരണത്തിന് വഴിതുറക്കുന്നതുമാണ് പുതിയ ബില്ലിലെ പല വ്യവസ്ഥകളുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കഴിഞ്ഞദിവസം ചേർന്ന ജെപിസി യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റം, സർവകലാശാലകൾക്കു ഫണ്ട് അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.

നിലവിലെ സംവിധാനത്തിൽനിന്നു വിഭിന്നമായി പുതിയ കമ്മീഷന് സർവകലാശാലകൾക്കു നേരിട്ട് ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ടായിരിക്കില്ല. ഫണ്ടിംഗ് സംബന്ധിച്ച തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതടക്കമുള്ള വിഷയം ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.

കൂടാതെ രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകളുടെ ഫീസ് ഘടനയിലെ സുതാര്യത ഉറപ്പാക്കാനും ഗുണനിലവാരം നിലനിർത്താനും പ്രത്യേക സംവിധാനം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിരവധി സമിതികളുടെ പ്രവർത്തനങ്ങളിലെ ആവർത്തനങ്ങളും തടസങ്ങളും ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം.

District News

ചുമതലയേറ്റു

പാലാ: ആര്‍ഡിഒയായി പാലാ സ്വദേശി ഷാഹിന രാമകൃഷണന്‍ ചുമതലയേറ്റു. ആലപ്പുഴ ഡെപ്യൂട്ടി കളക്‌ടറായിരുന്ന ഷാഹിന ഇന്നലെയാണ് സ്ഥാനമേറ്റത്. പാലായിലെ 86-ാമത് ആര്‍ഡിഒ യണ്.


1996ല്‍ മീനച്ചില്‍ താലൂക്ക് ഓഫീസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയിൽ പ്രവേശിച്ച ഷാഹിന പാലാ ആര്‍ഡിഒ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ട്, കോട്ടയം ഡെപ്യൂട്ടി കളക്‌ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. റിട്ട. ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ആണ്ടൂര്‍ കുരുവിനാല്‍ ഷാരോമ വീട്ടില്‍ രാജീവ് നായരുടെ ഭാര്യയാണ്. ധന്‍ബാദ് ഐഐടിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായ ദേവു, കോയമ്പത്തൂരില്‍ ഉദ്യോഗസ്ഥനായ നന്ദു എന്നിവരാണ് മക്കള്‍.

Kerala

ജോലി വാഗ്ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസ്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ സി. സുജിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്.

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായി ശ്രീകൃഷ്ണപുരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

Kerala

യുവാവിന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിന് സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. കരമന, നെടുങ്കാട് സ്വദേശിനിയായ ബി.വി അർച്ചന (25) ആണ് മെഡിക്കൽ കോളേജ് പോലീസിന്‍റെ പിടിയിലായത്.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് താൻ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറയുന്നു.യുവാവിന് അതേ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി ജോലി വാഗ്ദാനം ചെയ്തു.

യുവാവിന്‍റെ പിതാവിന്‍റെ പക്കൽ നിന്നും പല ദിവസങ്ങളിലായി ഗൂഗിൾ പേ വഴി 63,380 രൂപയാണ് പ്രതി തട്ടിയെടുത്തത്. ജോലി ലഭിക്കില്ലെന്ന് മനസിലയതോടെ യുവാവ് പരാതി നൽകി. പിന്നാലെ മെഡിക്കൽ കോളജ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

CAREER DEEPIKA

SBI 2273 ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്ഡ് ഓഫീസറുടെ 2,273 ഒഴിവ്. ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ സർക്കിളുകൾക്കു കീഴിലായി ജോലിപരിചയം ഉള്ളവർക്കാണ് അവസരം. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം സർക്കിളിൽ 79 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സർക്കിളിലെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം മെഡിക്കൽ, എൻജിനിയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്, കോസ്റ്റ് അക്കൗണ്ടന്‍റ് യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ‌്യൽ ബാങ്കുകളിൽ/റീജണൽ റൂറൽ ബാങ്കുകളിൽ ഓഫീസർ ആയി 2 വർഷം പരിചയം വേണം.

ഭാഷാജ്‌ഞാനം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) വേണം. പ്രായം: 2025 ഡിസംബർ 31ന് 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും (പട്ടികവിഭാഗം-15. ഒബിസി-13) വർഷം ഇളവ് വിമുക്‌തഭടന്മാർക്കും ഇളവുണ്ട്.

ശമ്പളം: 48,480-85,920. തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിംഗ്, ഇന്‍റർവ്യൂ, ലോക്കൽ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുണ്ടാകും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) പഠിച്ചതായി രേഖ ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് ബാധകമല്ല.

ഓൺലൈൻ ടെസ്റ്റ് മാർച്ചിൽ നടത്തും. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

ഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം.

വിശദവിവരങ്ങൾക്ക്: www.sbi.bank.in

CAREER DEEPIKA

കൊച്ചിൻ ഷിപ്‌യാഡിൽ 64 ട്രെയിനി

കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയുടെ 64 ഒഴിവ്. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാകാം. ഒരുവർഷ പരിശീലനം, തുടർന്നു റെഗുലർ നിയമനം. ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഷിപ്‌യാർഡ് ലിമിറ്റഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയുടെ 64 ഒഴിവ്. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാ കാം. ഒരു വർഷ പരിശീലനം, തുടർന്നു റെഗുലർ നിയമനം. ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിഭാഗങ്ങളും യോഗ്യതയും:

മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, നേവൽ ആർക്കിടെക്ചർ, സിവിൽ, സേഫ്റ്റി: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനിയറിംഗ് ബിരുദം.

ഫിനാൻസ്: ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ഫൈനൽ പരീക്ഷാ ജയം.

എച്ച്ആർ: എംബിഎ എച്ച്ആർ അല്ലെങ്കിൽ എച്ച്ആർ സ്പെഷലൈസേഷനോടെയുള്ള ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എംഎസ്‌ഡബ്ല്യു (പഴ്‌സണൽ മാനേജ്‌മെന്‍റ്/ലേബർ വെൽഫെയർ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ പഴ്സണൽ മാനേജ്‌മെന്‍റിൽ പിജി.

പ്രായപരിധി: 27. ശമ്പളം: പരിശീലന സമയത്ത് 50,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. തുടർന്ന് 40,000-1,40,000 രൂപ ശമ്പളത്തോടെ അസിസ്റ്റന്‍റ് മാനേജർ തസ്‌തികയിൽ നിയമനം.

ഫീസ്: 1000 ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് ഫീസില്ല. തെരഞ്ഞെടുപ്പ്: ഒബ്‌ജക്‌ടീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ, റൈറ്റിംഗ് സ്കിൽസ്, ഇന്‍റർവ്യൂ എന്നിവ മുഖേന.

www.cochinshipyard.in

CAREER DEEPIKA

ആസാം റൈഫിൾസിൽ കായിക താരങ്ങൾക്കായി റിക്രൂട്ട്മെന്‍റ്; 95 ഒഴിവ്

ആസാം റൈഫിൾസിൽ 95 സ്പോർട്‌സ് ക്വോട്ട ഒഴിവിൽ കായികതാരങ്ങൾക്കായി റിക്രൂട്ട്മെന്‍റ് റാലി നടത്തുന്നു. റൈഫിൾമാൻ/റൈഫിൾവുമൺ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ പുരുഷന്മാർക്കു 45 ഒഴിവും സ്ത്രീകൾക്ക് 50 ഒഴിവുമുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 9.

നാഗാലാൻഡിലെ സുഖോവി, ദിമാപുർ എന്നിവിടങ്ങളിലെ ആസാം റൈഫിൾസ് ട്രെയിനിംഗ് സെന്‍ററുകളിലാണു റിക്രൂട്ട്മെന്‍റ് റാലി. തീയതി പിന്നീട് അറിയിക്കും. പ്രായം: ജനറൽ/ഒബിസി വിഭാഗക്കാർക്ക്: 2023 ഓഗസ്റ്റ്1ന് 18-28. അർഹർക്ക് ഇളവ് ചട്ടപ്രകാരം.

വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ. ശാരീരികയോഗ്യത: പുരുഷൻ-ഉയരം: 170 സെമീ, നെഞ്ചളവ്: 80-85 സെമീ (എസ്ട‌ി: ഉയരം 162.5 സെമീ, നെഞ്ചളവ്: 76-81 സെമീ), സ്ത്രീ-ഉയരം: 157 സെമീ (എസ്ട‌ി: ഉയരം 150 സെമീ).

കായിക ഇനങ്ങൾ: ഫുട്ബോൾ, അത്‌ലറ്റിക്‌സ്, റോയിംഗ്, പെഞ്ചാക് സിലാട്ട്, ക്രോസ് കൺട്രി, ആർച്ചെറി, ബോക്‌സിംഗ്, സെപക‌്താക്രോ, ബാഡ്‌മിന്‍റൺ, ഷൂട്ടിംഗ്, ഫെൻസിംഗ്, കരാട്ടെ, ജൂഡോ, വുഷു, പോളോ.

അപേക്ഷാഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 100 രൂപ. എസ്‌സി/എസ്‌ടി/വനിതകൾക്കു ഫീസില്ല. ഓൺലൈനായാണ് അട‌യ്ക്കേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

www.assamrifles.gov.in

CAREER DEEPIKA

കൊച്ചിൻ ഷിപ്‌യാഡ് 210 വർക്ക്മെൻ

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വർക്ക്മെൻ കേഡറിലെ 210 ഒഴിവിൽ വിജ്‌ഞാപനമായി. സ്‌ഥിര നിയമനം. ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്‌തിക, ട്രേഡുകൾ, യോഗ്യത:

വൈൽഡർ കം ഫിറ്റർ (വെൽഡർ, വെൽഡർ ഗ്യാസ് ആൻഡ് ഇലക്‌ട്രിക്, ഷീറ്റ് മെറ്റൽ വർക്കർ, ഫിറ്റർ, പ്ലംബർ, മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക് ഡീസൽ): പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും നാഷണൽ അപ്രന്‍റിസ്‌ഷിപ് സർട്ടിഫിക്കറ്റും.

മെഷിനിസ്റ്റ്: പത്താം ക്ലാസ് ജയം, മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐയും നാഷനൽ അപ്രന്‍റിസ്ഷിപ്പ് സർട്ടിഫിക്കറ്റും.

ഫിറ്റർ (ഇല‌ക്‌‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്): പത്താംക്ലാസ് ജയം, ഇലക‌്‌‌‌ട്രീഷൻ/ഇലക്‌ട്രോണിക് മെക്കാനിക് ട്രേഡിൽ ഐടിഐയും നാഷണൽ അപ്രന്‍റിസ്ഷിപ് സർട്ടിഫിക്കറ്റും.

ക്രെയിൻ ഓപ്പറേറ്റർ (ഇലക്‌ട്രിക്കൽ): പത്താംക്ലാസ് ജയം, ഇലക്‌ട്രീഷൻ/ ഇലക്‌‌ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്‍റ് മെക്കാനിക് ട്രേഡിൽ ഐടിഐയും നാഷനൽ അപ്രന്‍റിസ്ഷിപ് സർട്ടിഫിക്കറ്റും.

ഇൻസ്ട്രുമെന്‍റ് മെക്കാനിക്: പത്താം ക്ലാസ് ജയം, ഇൻസ്ട്രുമെന്‍റ് മെക്കാനിക് ട്രേഡിൽ ഐടിഐയും നാഷനൽ അപ്രന്‍റിസ്ഷിപ് സർട്ടിഫിക്കറ്റും.

ഷിപ്റൈറ്റ് വുഡ്: പത്താം ക്ലാസ് ജയം, ഷിപ്റൈറ്റ് വുഡ് (കാർപെന്‍റർ) ട്രേഡിൽ ഐടിഐയും നാഷണൽ അപ്രന്‍റിസ്‌ഷിപ് സർട്ടിഫിക്കറ്റും.

പെയിന്‍റർ: പത്താം ക്ലാസ് ജയം, പെയിന്‍റർ (മറൈൻ/ ജനറൽ)/ ഫിറ്റർ/ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐടിഐയും നാഷനൽ അപ്രന്‍റിസ്‌ഷിപ് സർട്ടിഫിക്കറ്റും. അപേക്ഷകർക്ക് 5 വർഷ പരിചയവും വേണം.

പ്രായം: 35 കവിയരുത്. ശമ്പളം: 41,795. ഫീസ്: 700. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് ഫീസില്ല.

തെരഞ്ഞെടുപ്പ്: ഒബ്‌ജെക്‌ടീവ് മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ്, പ്രാക്‌ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.

www.cochinshipyard.in

Kerala

യുകെയില്‍ കെയര്‍ വര്‍ക്കര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന്

കോട്ടയം: യുകെയില്‍ കെയര്‍ വര്‍ക്കര്‍ ജോലി വാഗ്ദാനം ചെയ്ത് 88ല്‍പ്പരം ഉദ്യോഗാര്‍ഥികളുടെ പക്കല്‍നിന്നും പണം തട്ടിയതായി പരാതി. ഏഴു ലക്ഷം  മുതല്‍ 20 ലക്ഷം രൂപവരെ ഓരോ വ്യക്തിയില്‍നിന്നും കണ്ണൂര്‍ ആലക്കോട് സ്വദേശിയായ സി.കെ. ജോസഫ് (സൂരജ്) തട്ടിയെടുത്തതെന്ന്  പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു.     

കര്‍ണാടകയിലെ മംഗലാപുരത്ത് യുകെ ഇന്‍ റീഗല്‍ അക്കാദമി എന്ന സ്ഥാപനം മുഖേനെയാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. സമൂഹ മാധ്യമങ്ങളില്‍ ‘അഡ്വാന്‍സായി പണം ആവശ്യമില്ലെന്ന്’  വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. തുടര്‍ന്ന് ഒരു വിദേശ വനിതയെക്കൊണ്ട് ഇന്‍റർവ്യൂ നടത്തി വിജയിച്ചതായി അറിയിപ്പ് നല്‍കും. തുടർന്ന് യുകെയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പും ഓഫര്‍ ലെറ്ററും നല്‍കി. ഇതോടെ ഉദ്യോഗാര്‍ഥികള്‍ പണം കൈമാറി. എന്നാല്‍ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ സൂരജ് ഒഴിഞ്ഞുമാറി.

ഉദ്യോഗാര്‍ഥികള്‍ എല്ലാവരും ചേര്‍ന്നു പണം ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് മാസത്തിനു ശേഷമുള്ള കാലാവധി വച്ച് ചെക്ക് നല്‍കി. ചെക്ക് ബാങ്കില്‍ നല്കിയപ്പോള്‍ മടങ്ങി. ഇതോടെ സൂരജ് വിദേശത്തേക്ക് കടന്നു. പണം നിക്ഷേപിച്ചിട്ടുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. 

CAREER DEEPIKA

സഹകരണ ബാങ്കുകളിൽ 109 ഒഴിവ്

സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ജനുവരി 22 വരെ അപേക്ഷിക്കാം.

ജൂണിയർ ക്ലാർക്ക്/കാഷ്യർ (92 ഒഴിവ്), അസിസ്റ്റന്‍റ് സെക്രട്ടറി ചീഫ് അക്കൗണ്ടന്‍റ്/അസിസ്റ്റന്‍റ് ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ ബ്രാഞ്ച് മാനേജർ (9), സിസ്റ്റ‌ം അഡ്മിനിസ്ട്രേറ്റർ (4), ഡേറ്റ എൻട്രി ഓപ്പറേറ്റർ (3), ടൈപ്പിസ്റ്റ് (1) എന്നീ തസ്ത‌ികകളിലാണു വിജ്ഞ‌ാപനം.

ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനം നടത്തുന്ന അഭിമുഖത്തിന്‍റെയും അടിസ്‌ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടു നിയമനമാണ്.

കാറ്റഗറി നമ്പർ: 35/2025

അസിസ്റ്റന്‍റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്‍റ്/അസിസ്റ്റന്‍റ് ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ/ബ്രാഞ്ച് മാനേജർ

ഒഴിവ്: 9

യോഗ്യത: 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്‍റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്‌ഡിസി & ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിംഗിന്‍റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം).

അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി/എംഎസ്‌സി (സഹകരണം & ബാങ്കിംഗ്) അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്‌ഛികമായി ബികോം.

കാറ്റഗറി നമ്പർ: 36/2025

ജൂണിയർ ക്ലാർക്ക്/കാഷ്യർ സൂപ്പർ ഗ്രേഡ് ബാങ്കുകൾ

ഒഴിവ്: 19

കാറ്റഗറി നമ്പർ: 37/2025

ജൂണിയർ ക്ലാർക്ക്/കാഷ്യർ സ്പെഷൽ ഗ്രേഡ്, ക്ലാസ് 1 ബാങ്കുകൾ

ഒഴിവ്: 45

കാറ്റഗറി നമ്പർ: 38/2025

ജൂനിയർ ക്ലാർക്ക്/കാഷ്യർ ക്ലാസ് 2-ക്ലാസ് 7 ബാങ്കുകൾ

ഒഴിവ്: 18

യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സും (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ സഹകരണം ഐച്‌ഛിക വിഷയമായ ബികോം.

അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്‍റെ എച്ച്‌ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിംഗിന്‍റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ് സി (സഹകരണം ആൻഡ് ബാങ്കിംഗ്).

കാസർഗോഡ് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ‌് (ജിഡിസി/ ഡിസിഎം). കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.

മഞ്ചേരി സഹകരണ അർബൻ ബാങ്കിൽ ജൂണിയർ ക്ലാർക്ക് തസ്‌തികയിലെ 10 ഒഴിവിലേക്കും (കാറ്റഗറി നമ്പർ: 42/2025) ഇപ്പോൾ അപേക്ഷിക്കാം. മലപ്പുറം ജില്ലയിൽ മാത്രമാണു പരീക്ഷാകേന്ദ്രം. ജനുവരി 23 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

കാറ്റഗറി നമ്പർ: 39/2025

സിസ്‌റ്റം അഡ്‌മിനിസ്ട്രേറ്റർ

ഒഴിവ്: 4

യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്‌ട്രോണിക് കമ്യൂണിക്കേഷനിൽ ബിടെക് /എംസിഎ. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ തത്തുല്യ തസ്‌തികയിൽ 3 വർഷ പരിചയം

കാറ്റഗറി നമ്പർ 40/2025

ഡേറ്റ എൻട്രി ഓപ്പറേറ്റർ

ഒഴിവ്: 3

യോഗ്യത: 1. ബിരുദം. 2. കേരള / കേന്ദ്ര സർക്കാർ അംഗീകൃത സ്‌ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്‌സ് പാസ് സർട്ടിഫിക്കറ്റ്.

3. അംഗീകൃത സ്ഥ‌ാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷം ജോലി പരിചയം.

കാറ്റഗറി നമ്പർ: 41/2025


ടൈപ്പിസ്റ്റ്


ഒഴിവ്: 1


യോഗ്യത: 1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. 2. കെജിടിഇ ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ.

ശ്രദ്ധിക്കുക...

ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്‌തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുമ്പ് യോഗ്യത നേടിയിരിക്കണം. പ്രായം: 01.01.2025 ൽ 18 തികയണം. 40 കവിയരുത്.

പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.

പരീക്ഷ: ജൂണിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയ്ക്ക് ഒഎംആർ പരീക്ഷയും ടൈപ്പിസ്റ്റ് തസ്തികയ്ക്ക് എഴുത്തുപരീക്ഷയും മറ്റുള്ള തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷയും ആയിരിക്കും.

ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം.

ഓൺലൈൻ അപേക്ഷ: www.cseb. kerala.gov.in എന്ന വെബ്‌സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.

ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയശേഷം അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ www.keralacseb. kerala.gov. in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.

ബാങ്ക്/സംഘം തിരിച്ചുള്ള ഒഴിവുകൾക്ക് വെബ്സൈറ്റിലെ വിജ്‌ഞാപനം കാണുക.

www.cseb. kerala.gov.in

CAREER DEEPIKA

കൊച്ചിൻ ഷിപ്‌യാഡ്: 132 വർക്ക്‌മെൻ

കൊച്ചിൻ ഷിപ്‌യാഡിൽ വർക്ക്മെൻ കേഡറിൽ 132 ഒഴിവ്. സ്‌ഥിര നിയമനം. ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, വിഭാഗം, യോഗ്യത: സീനിയർ ഷിപ് ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഇൻസ്ട്രുമെന്‍റേഷൻ): 60% മാർക്കോടെ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സസ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്‍റേഷൻ/ഇൻസ്ട്രമെന്‍റേഷൻ എൻജിനിയറിംഗിൽ 3 വർഷ ഡിപ്ലോമ, 2 വർഷ പരിചയം.

ജൂണിയർ ടെക്നിക്കൽ അസിസ്റ്റന്‍റ് (മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, സിവിൽ, ഇൻസ്ട്രമെന്‍റേഷൻ): 60% മാർക്കോടെ മെക്കാനിക്കൽ/ഇല‌ക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്‍റേഷൻ/സിവിൽ/ ഇൻസ്ട്രമെന്‍റേഷൻ എൻജിനിയറിംഗിൽ 3 വർഷ ഡിപ്ലോമ, 4 വർഷ പരിചയം.

ലബോറട്ടറി അസിസ്റ്റന്‍റ് (മെക്കാനിക്കൽ): 60% മാർക്കോടെ മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനിയറിംഗിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ 4 എൻഡിടി മെത്തേഡുകളിൽ പിസിഎൻ/ഐഎസ്എൻടി/എഎസ്‌എൻടി ലെവൽ II യോഗ്യത; 4 വർഷ പരിചയം.

ലബോറട്ടറി അസിസ്റ്റന്‍റ് (കെമിക്കൽ): 60% മാർക്കോടെ ബിഎസ്‌സി കെമിസ്ട്രി, 4 വർഷ പരിചയം. സ്റ്റോർ കീപ്പർ: ബിരുദം, പിജി ഡിപ്ലോമ ഇൻ മെറ്റീരിയൽസ് മാനേജ്‌മെന്‍റ് അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ; 4 വർഷ പരിചയം.

അസിസ്റ്റന്‍റ്: 60% മാർക്കോടെ ആർട്സ് (ഫൈൻ ആർട്‌സ്/പെർഫോമിംഗ് ആർട്സ് ഒഴികെ)/സയൻസ്/കൊമേഴ്‌സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ബിസിനസ് അഡ്‌മിനിസ്ട്രേഷൻ ബിരുദം; 4 വർഷ പരിചയം.

പ്രായം: 35 കവിയരുത്. ശമ്പളം: അസിസ്റ്റന്‍റ് തസ്‌തികയിൽ 22,500-73,750; മറ്റു തസ്‌തികകളിൽ 23,500-77,000. ഫീസ്: 700 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല.

തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തു പരീക്ഷ, പ്രാക്‌ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.

www.cochinshipyard.in

CAREER DEEPIKA

KTDC: 79 ഒഴിവ്

കേരള ടൂറിസം ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിന്‍റെ വിവിധ യൂണിറ്റുകളിൽ വിവിധ തസ്‌തികകളിലായി 79 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ജനുവരി 7 വരെ അപേക്ഷിക്കാം.


തസ്‌തിക, യോഗ്യത, പ്രായം, ശമ്പളം: റിസപ്ഷനിസ്റ്റ‌്: പ്ലസ് ടു ജയം, ഹോട്ടൽ റിസപ്ഷൻ ആൻഡ് ബുക്ക് കീപ്പിംഗിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/തത്തുല്യം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം; 18-36; 22,200.

വെയ്റ്റർ: പത്താം ക്ലാസ്/തത്തുല്യം, റെസ്റ്ററന്‍റ് ആൻഡ് കൗണ്ടർ സർവീസിൽ സർട്ടിഫിക്കറ്റ്/ തത്തുല്യം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം: 18-36; 22,200. അസിസ്റ്റന്‍റ് കുക്ക്: പത്താം ക്ലാസ്/ തത്തുല്യം, ഫുഡ് പ്രൊഡക്‌ഷൻ/കുക്കറിയിൽ സർട്ടിഫിക്കറ്റ്/തത്തുല്യം; 18-36; 22,200.

കൺസൾട്ടന്‍റ് റിസപ്ഷനിസ്റ്റ്: പ്ലസ് ടു ജയം/തത്തുല്യം, ഹോട്ടൽ റിസപ്ഷൻ ആൻഡ് ബുക്ക് കീപ്പിംഗിങ്ങിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/ തത്തുല്യം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം; 18-36; 22,200.

കൺസൾട്ടന്‍റ് അസിസ്റ്റന്‍റ് കുക്ക്: പത്താം ക്ലാസ്/ തത്തുല്യം, ഫുഡ് പ്രൊഡക്‌ഷൻ/ കുക്കറിയിൽ സർട്ടിഫിക്കറ്റ്/തത്തുല്യം, 18-36; 22,200. കൺസൾട്ടന്‍റ് ഹൗസ്കീപ്പർ: പ്ലസ് ടു ജയം/ തത്തുല്യം, ഹൗസ്കീപ്പിംഗ്/ അക്കൊമഡേഷൻ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ്/ തത്തുല്യം അല്ലെങ്കിൽ ബിഎസ്‌സി ഹോം സയൻസ്; 18-36; 22,200.

കൺസൾട്ടന്‍റ് ഷെഫ്: ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയിൽ 3 വർഷ ഡിപ്ലോമ/ബിരുദം, 3 വർഷ പരിചയം; 60,000. ഫീസ്: 200 രൂപ.

Managing Director, KTDC Ltd എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന ഡിഡി യായി അടയ്ക്കണം.

www.ktdc.com

CAREER DEEPIKA

ISRO: 100 അപ്രന്‍റിസ്

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനു കീഴിൽ തമിഴ്‌നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ 100 അപ്രന്‍റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്‍റർവ്യൂ ജനുവരി 10, 11 തീയതികളിൽ.

വിഭാഗങ്ങളും യോഗ്യതയും:

ഗ്രാജ്വേറ്റ് അപ്രന്‍റിസ്

മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽ, സിവിൽ, ഇൻസ്ട്രമെന്‍റേഷൻ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്.

നോൺ എൻജിനിയറിംഗ്: ബിഎ/ബിഎസ്‌സി/ബികോം. സ്റ്റൈപൻഡ്: 9000.

ടെക്നീഷൻ അപ്രന്‍റിസ്

മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽ, സിവിൽ, കെമിക്കൽ എൻജിനിയറിംഗ്: ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.

സ്റ്റൈപൻഡ്: 8000. 2021-2025 വർഷങ്ങളിൽ യോഗ്യത നേടിയവർക്കാണ് അവസരം.

www.iprc.gov.in

CAREER DEEPIKA

ഹൈക്കോടതിയിൽ 28 ഒഴിവ്

കേരള ഹൈക്കോടതിയിൽ ടെക്നിക്കൽ അസിസ്റ്റന്‍റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്ത‌ികകളിൽ 28 ഒഴിവ്. കരാർ നിയമനം. ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്ത‌ിക, ഒഴിവ്, റിക്രൂട്ട്‌മെന്‍റ് നമ്പർ, യോഗ്യത, ശമ്പളം:

ടെക്നിക്കൽ അസിസ്റ്റന്‍റ്-16, (23/2025); ഐടി/കംപ്യൂട്ടർ സംയൻസ്/കംപ്യൂട്ടർ ഹാർഡ്‌വേർ എൻജിനിയറിംഗ്/ഇലക്‌ട്രോണിക്സിൽ ഗവൺമെന്‍റ് അംഗീകൃത 3 വർഷ ഡിപ്ലോമ; 30,000.

ഡേറ്റ എൻട്രി ഓപ്പറേറ്റർ-12, (24/2025); കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ഹാർഡ്‌വേർ/ ഇലക്‌ട്രോണിക്സ‌ിൽ 3 വർഷ ഡിപ്ലോമ; 22,240. പ്രായം: 1984 ജനുവരി 2നും 2007 ജനുവരി 1നും ഇടയിൽ ജനിച്ചവരാകണം.

തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഒബ്ജക്ടീവ് ടെസ്റ്റ്, സ്‌കിൽ ടെസ്റ്റ്, ഇന്‍റർവ്യൂ മുഖേന. ഫീസ്: 600. സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്‍റ് ചെലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസടയ്ക്കാം.

www.hckrecruitment.keralacourts.in

Kerala

പാലത്തായി പീഡനക്കേസ്; കെ.പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി. മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് പത്മരാജനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.

സ്കൂൾ മാനേജ്മെന്‍റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. പത്തു വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷവും തടവുശിക്ഷയും ഇയാൾ അനുഭവിക്കണം.

തലശേരി അതിവേഗ കോടതിയാണ് കെ. പത്മരാജനെതിരെ ശിക്ഷ വിധിച്ചത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ കേസിലാണ് അഞ്ചുവർഷം കഴിയുമ്പോൾ ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളും കേസിനു ബലം നൽകി.

Latest News

Corehub Up